1 ശമൂവേൽ 9שְׁמוּאֵל א׳ (Shmuel Alef)
സാവൂള്‍ ശംവീലിന്റെ അടുക്കല്‍
9 1ബിൻയാമിന്‍ ഖബീലയിൽ ജനിച്ചവനായ കീശ് എന്നൊരാളുണ്ടായിരുന്നു. അവന്‍ അബിയീലിന്റെ മകനായിരുന്നു. അബിയീല്‍ സരൂറിന്റെയും സരൂര്‍ ബക്കൂറാത്തിന്റെയും ബക്കൂറാത്ത് അഫിയായുടെയും ഇബ്നായിരുന്നു. അഫിയാ ബിൻയാമിന്‍ ഖബീലക്കാരനും ഗനിയ്യുമായിരുന്നു. 2കീശിന് സാവൂള്‍ എന്നൊരു ഇബ്നുണ്ടായിരുന്നു. അവനെക്കാള്‍ ജമീലായി ഇസ്രായീലില്‍ മറ്റാരുമില്ലായിരുന്നു. അവന്റെ തോളൊപ്പം ഉയരമുള്ള ആരും ഉണ്ടായിരുന്നില്ല.
3ഒരിക്കല്‍ സാവൂളിന്റെ പിതാവായ കീശിന്റെ ഹിമാറുകള്‍ കാണാതായി. അവന്‍ സാവൂളിനോടു പറഞ്ഞു: ഒരു ഖാദിമിനെയും കൂട്ടി ഹിമാറുകളെ അന്വേഷിക്കുക. 4അവര്‍ ഇഫ്രായിം ജബൽനാട്ടിലും ശലീശാ ബലദിലും അന്വേഷിച്ചു; കണ്ടെത്തിയില്ല. ശാലിം ബിലാദിലും തിരക്കി; അവിടെയും ഇല്ലായിരുന്നു. അനന്തരം, ബിൻയാമിന്റെ നാട്ടില്‍ അന്വേഷിച്ചു; കണ്ടെത്തിയില്ല.
5സൂഫിന്റെ ബലദെത്തിയപ്പോള്‍ സാവൂള്‍ ഖാദിമിനോടു പറഞ്ഞു: നമുക്കു തിരികെപ്പോകാം. അല്ലെങ്കില്‍, അബ് ഹിമാറുകളുടെ കാര്യം വിട്ടു നമ്മെപ്പറ്റി ഫിക്റിലാകും. 6ഖാദിം പറഞ്ഞു: ഈ മദീനത്തില്‍ വളരെ മശ്ഹൂറായ ഒരു ഇലാഹി റജുലുണ്ട്. അവന്‍ പറയുന്നതെല്ലാം അതുപോലെ സംഭവിക്കും. നമുക്ക് അങ്ങോട്ടുപോകാം. ഒരുപക്‌ഷേ, നമ്മുടെ കാര്യം സാധിക്കുന്നതിനുള്ള ത്വരീഖ്[a] 9.6 ത്വരീഖ് - സബീൽ അവന്‍ കാണിച്ചുതരും. 7സാവൂള്‍ അവനോടു ചോദിച്ചു: നമ്മള്‍ ചെല്ലുമ്പോള്‍ എന്താണ് അവനു കൊടുക്കുക. നമ്മുടെ കൈയിലുണ്ടായിരുന്ന ഒജീനത്തിനുള്ള സാധനങ്ങള്‍ തീര്‍ന്നുപോയി. 8അവനുകൊടുക്കാന്‍ ഒന്നും നമ്മുടെ കൈയിലില്ലല്ലോ. ഖാദിം പറഞ്ഞു: എന്റെ കൈയില്‍ കാല്‍ ഷെക്കല്‍ ഫിള്ളത്തുണ്ട്. അത് അവനു കൊടുക്കാം. നമ്മുടെ ഹിമാറുകളെ എവിടെ കണ്ടെത്താമെന്ന് അവന്‍ പറഞ്ഞുതരും. 9പണ്ട് ഇസ്രായീലില്‍ ഒരുവന്‍ ഇലാഹി മശീഅത്ത് ആരായാന്‍ പോകുമ്പോള്‍ നമുക്കു ബസീറത്തുള്ള ആളുടെ അടുത്തു പോകാമെന്നു പറഞ്ഞിരുന്നു. നബിയെ, ആ സമാനിൽ ബസീറത്തുള്ള ആൾ എന്നാണു വിളിക്കപ്പെട്ടിരുന്നത്. 10കൊള്ളാം, നമുക്കു പോകാം, സാവൂള്‍ പറഞ്ഞു. അവര്‍ ഇലാഹി റജുൽ പാർക്കുന്ന മദീനത്തിലേക്കു പോയി.
11അവര്‍ മദീനത്തിലേക്കുള്ള കയറ്റം കയറുമ്പോള്‍ മാഅ് കോരാന്‍ വന്ന ഫതാത്തുകളോടു ചോദിച്ചു: ബസീറത്തുള്ള ആൾ ഇവിടെയെങ്ങാനും ഉണ്ടോ? 12ഉണ്ട്, അവര്‍ പറഞ്ഞു, അതാ നിങ്ങളുടെ മുന്‍പില്‍ പോകുന്നു, സരിആയി ചെല്ലുവിന്‍. അവനിപ്പോള്‍ മദീനത്തില്‍ വന്നതേയുള്ളു. ഇന്നു ജബലിനു ഫൌഖിൽ ഖൌമുകള്‍ക്ക് ഒരു ഖുർബാൻസമര്‍പ്പിക്കാനുണ്ട്. 13മദീനത്തില്‍ ചെന്നാലുടനെ, ത്വആം[b] 9.13 ത്വആം - ഒജീനം - അക്ൽ കഴിക്കാന്‍ ജബലിനു മുകളിലേക്കു പോകുന്നതിനു മുന്‍പ് അവനെ നിങ്ങള്‍ക്കു കാണാം. അവന്‍ ഖുർബാനി അര്‍പ്പിക്കുന്നതിനു മുന്‍പ് അന്നാസ് അക്ൽ ചെയ്യുകയില്ല. ക്ഷണിക്കപ്പെട്ടവര്‍ പിന്നീടാണു ഒജീനിക്കുന്നത്. ഇപ്പോള്‍ത്തന്നെ പൊയ്‌ക്കൊള്ളൂ. ഉടനെ അവനെ കാണാം. 14അവര്‍ മദീനത്തില്‍ച്ചെന്നു; ജബലിനു മുകളിലേക്കു പോകുന്ന വഴിക്ക് അവനെ കണ്ടു.
15സാവൂള്‍ വന്നതിന്റെ തലേദിവസം റബ്ബുൽ ആലമീൻ ശംവീലിനു വെളിപ്പെടുത്തിയിരുന്നു: 16നാളെ ഈ സമയത്തു ബിൻയാമിന്റെ നാട്ടില്‍നിന്ന് ഒരുവനെ ഞാന്‍ നിന്റെയടുക്കല്‍ അയയ്ക്കും. അവനെ നീ എന്റെ ഖൌമിന്റെ മലിക്കായി തഖ്ദീസ്[c] 9.16 തഖ്ദീസ് - മസ്ഹ് ചെയ്യണം. ഫലസ്തീനകളുടെ യദുകളില്‍നിന്ന് അവരെ അവന്‍ സലാമത്താക്കും. എന്റെ ഖൌമിന്റെ മശഖ്ഖത്ത് ഞാന്‍ കാണുകയും അവരുടെ ബുകാഅ് ഞാന്‍ സംആക്കുകയും ചെയ്തിരിക്കുന്നു. 17സാവൂള്‍ ശംവീലിന്റെ നള്റില്‍പ്പെട്ടപ്പോള്‍ റബ്ബുൽ ആലമീൻ ശംവീലിനോടു പറഞ്ഞു: ഞാന്‍ നിന്നോടു പറഞ്ഞത് ഇവനെപ്പറ്റിയാണ്. എന്റെ ഉമ്മത്തിനെ ഭരിക്കുന്നവന്‍ ഇവനാണ്. 18സാവൂള്‍ മദീനത്തന്റെ ബാബിങ്കല്‍വച്ച് ശംവീലിനെ സമീപിച്ചു ചോദിച്ചു: ബസീറത്തുള്ള ആളുടെ ബൈത്ത് എവിടെയാണെന്നു കാണിച്ചുതരാമോ? 19ശംവീൽ പറഞ്ഞു: ഞാന്‍ തന്നെയാണ് അവന്‍ . ജബൽ ഫൌഖിലേക്ക് എന്റെ മുന്‍പേ നടന്നുകൊള്ളുക. ഇന്ന് എന്റെ കൂടെ ത്വആം കഴിക്കണം. സബാഹിൽ[d] 9.19 സബാഹിൽ - ഫജറിൽ റുജൂആയിപ്പോകാം. അപ്പോള്‍ നിങ്ങള്‍ക്കാവശ്യമുള്ളതു പറഞ്ഞുതരാം. 20മൂന്നുദിവസം മുന്‍പ് കാണാതായ ഹിമാറുകളെക്കുറിച്ച് ഫിക്റിലാകേണ്ടാ. അവയെ കണ്ടുകിട്ടിയിരിക്കുന്നു. ഇസ്രായീലില്‍ അഫ്ളലായതെല്ലാം ആര്‍ക്കുള്ളതാണ്? നിനക്കും നിന്റെ അബുമാരുടെ ഉസ്രത്തിലുള്ളവര്‍ക്കും[e] 9.20 അബുമാരുടെ ഉസ്രത്തിലുള്ളവര്‍ക്കും - അബ് ബൈത്തിലുള്ളവൃക്കും അല്ലയോ? 21സാവൂള്‍ ഇജാബത്ത് ചെയ്തു: ഇസ്രായീല്‍ ഖബീലകളില്‍ ഏറ്റവും ചെറിയ ബിൻയാമിന്‍ ഖബീലയില്‍പ്പെട്ടവനല്ലേ ഞാന്‍ ? അതില്‍ത്തന്നെ ഏറ്റവും എളിയ ഉസ്കത്തല്ലേ എന്റേത്? പിന്നെ എന്തുകൊണ്ടാണ് എന്നോടിങ്ങനെ അങ്ങു സംസാരിക്കുന്നത്?
22അനന്തരം, ശംവീൽ അവരെ ഒജീന ശാലയിലേക്കു കൂട്ടിക്കൊണ്ടുപോയി. മുപ്പതോളം വരുന്ന ളയ്ഫുകളുടെയിടയില്‍ ശറഫാക്കപ്പെട്ട സ്ഥാനത്തിരുത്തി. 23തബ്ബാഖിനോട് അവന്‍ പറഞ്ഞു: ഞാന്‍ നിന്നോട് എടുത്തു വയ്ക്കാന്‍ പറഞ്ഞ ഭാഗം കൊണ്ടുവരുക. 24തബ്ബാഖ് കാല്‍ക്കുറക് കൊണ്ടുവന്നു സാവൂളിനു വിളമ്പി. ശംവീൽ പറഞ്ഞു: നിനക്കുവേണ്ടി മാറ്റിവച്ചിരുന്നതാണിത്; അക്ൽ ചെയ്താലും; ളുയൂഫിനോടൊത്തു അക്ൽ ചെയ്യുന്നതിനു നിനക്കുവേണ്ടി സൂക്ഷിച്ചുവച്ചിരുന്നതാണ്. അന്നു സാവൂള്‍ ശംവീലിനോടൊത്തു അക്ൽ ചെയ്തു.
25അവര്‍ ജബലിനു ഫൌഖിൽ നിന്നിറങ്ങി മദീനത്തിലെത്തി. ബൈത്തിന്റെ ഗുറഫിൽ കിടക്ക തയ്യാറാക്കിയിരുന്നു. സാവൂള്‍ അവിടെ കിടന്നുറങ്ങി.
സാവൂള്‍ മസീഹാകുന്നു
26ഫജ്റ് വെളിവായപ്പോള്‍[f] 9.26 ഫജ്റ് വെളിവായപ്പോള്‍ - സുബ്ഹിയായപ്പോൾ ശംവീൽ ബൈത്തിന്റെ ഗുറഫിൽച്ചെന്നു സാവൂളിനെ വിളിച്ചു. എഴുന്നേല്‍ക്കുക; നീ പോകേണ്ട സബീൽ ഞാന്‍ കാണിച്ചുതരാം. സാവൂള്‍ എഴുന്നേറ്റ് അവനോടുകൂടെ സബീലിലേക്കിറങ്ങി.
27അഖ്സൽ മദീനത്തിലെത്തിയപ്പോള്‍ ശംവീൽ സാവൂളിനോടു പറഞ്ഞു: ഖാദിമിനോട് മുന്‍പേ പൊയ്‌ക്കൊള്ളാന്‍ പറയുക. അവന്‍ പൊയ്ക്കഴിയുമ്പോള്‍ ഒരു ലഹ്ളത്ത് നേരം ഇവിടെ നില്‍ക്കുക. അപ്പോള്‍ മഅബൂദിന്റെ ആയത്ത്[g] 9.27 ആയത്ത് - കലിമത്ത് (വചനം) ഞാന്‍ നിന്നോടു പറയാം.