1 ശമൂവേൽ 4שְׁמוּאֵל א׳ (Shmuel Alef)
4 1ശംവീലിന്റെ ലഫ്ള് ഇസ്രായീല്‍ മുഴുവന്‍ ഇഹ്തിറാം ചെയ്തു.
ആ സമാനിൽ ഫലസ്തീനികൾ ഇസ്രായീലിനെതിരേ ജിഹാദിനു വന്നു. ഇസ്രായീലും അവരെ നേരിടാന്‍ മുസ്തഇദ്ദായി. ഇസ്രായീല്‍ ഇബനീസറിലും ഫലസ്തീനികൾ അഫെക്കിലും നാസിലായി. 2ഫലസ്തീനികൾ ഇസ്രായീലിനെതിരേ സ്വഫ്ഫായി നിന്നു. ജിഹാദില്‍ ഇസ്രായീല്യര്‍ പരാജയപ്പെട്ടു. ഹഖ് ലില്‍ വച്ചുതന്നെ അർബത്തു ആലാഫോളം ആളുകളെ ഫലസ്തീനികൾ ഖത്ൽ ചെയ്തു. 3ബാക്കിയായവർ മഹല്ലത്തില്‍ തിരിച്ചെത്തിയപ്പോള്‍ ഇസ്രായീലിലെ ശുയൂഖ്[a] 4.3 ശുയൂഖ് - ശൈഖൻമാർ പറഞ്ഞു: ഫലസ്തീനികൾ ഇന്നു നമ്മെ പരാജയപ്പെടുത്താന്‍ എന്തുകൊണ്ട് റബ്ബുൽ ആലമീൻ അനുവദിച്ചു? നമുക്ക് ശീലൂയില്‍നിന്നു റബ്ബുൽ ആലമീന്റെ അഹ്ദിന്റെ താബൂത്ത് കൊണ്ടുവരാം. അവിടുന്ന് നമ്മുടെ മധ്യേവന്ന് അദുവ്വുകളിൽ [b] 4.3 അദുവ്വുകളിൽ - അഅ്ദാഇനുകളില്‍ നിന്നു നമ്മെ സലാമത്താക്കും. 4അങ്ങനെ, അവര്‍ ശീലൂയിലേക്ക് ആളയച്ച് കറൂബിയ്യൂനുകളുടെമേല്‍ എഴുന്നള്ളിയിരിക്കുന്ന ജുൻദുകളുടെ റബ്ബുൽ ആലമീന്റെ അഹ്ദിന്റെ താബൂത്ത് കൊണ്ടുവന്നു. താബൂത്തോടൊപ്പം ഈലിയുടെ ഇബ്നുമാരായ ഹൂഫ്‌നിയും ഫിനഹാസും ഉണ്ടായിരുന്നു. 5റബ്ബുൽ ആലമീന്റെ അഹ്ദിന്റെ താബൂത്ത് മഹല്ലത്തിലെത്തിയപ്പോള്‍ ഇസ്രായീല്‍ മുഴുവന്‍ ഫറഹ്[c] 4.5 ഫറഹ് - സുറൂർ കൊണ്ട് ആര്‍ത്തുവിളിച്ചു. അതു ഭൂമിയിലെങ്ങും മുർത്തജ്ജായി.
വാഗ്ദാനപേടകം നഷ്ടപ്പെടുന്നു
6ആ സൌത്ത് ഫലസ്തീനികൾ കേട്ടു. ഹിബ്രായരുടെ മഹല്ലത്തില്‍നിന്ന് പുറപ്പെടുന്ന ഈ ഹാത്തിഫിന്റെ സൂചനയെന്തെന്ന് അവര്‍ തിരക്കി. റബ്ബുൽ ആലമീന്റെ താബൂത്ത് മഹല്ലത്തിലെത്തിയെന്ന് അവര്‍ മനസ്‌സിലാക്കി. 7അപ്പോള്‍ ഫലസ്തീനികൾ ഹയറാനിയത്തായി. അവര്‍ പറഞ്ഞു: മഹല്ലത്തില്‍ ആലിഹ എത്തിയിട്ടുണ്ട്. നമ്മള്‍ ഹലാക്കായി! മുന്‍പൊരിക്കലും ഇതുപോലെ സംഭവിച്ചിട്ടില്ല. 8ആ ആലിഹത്തുകളുടെ ഖുദ്റത്തില്‍നിന്ന് ആര്‍ നമ്മെ സലാമത്താക്കും? സഹ്റായില്‍വച്ച്[d] 4.8 സഹ്റായില്‍വച്ച് - ബർരിയ്യയിൽവച്ച് പലജാതി ളർബത്തുകള്‍കൊണ്ട് മിസ്രുകാരെ ഞെരുക്കിയ ആലിഹത്തുമാണവര്‍. 9ഫിലിസ്ത്യരേ, നിങ്ങള്‍ ശജാഅത്തോടും റുജൂലിയത്തോടും കൂടെ ജിഹാദ് ചെയ്യുവിന്‍; അല്ലെങ്കില്‍ ഹിബ്രായര്‍ നമുക്കു അബ്ദുകളായിരുന്നതുപോലെ നാം അവര്‍ക്ക് അബ്ദുകളാകേണ്ടിവരും. അതുകൊണ്ട് റുജൂലിയത്തോടെ പൊരുതുവിന്‍.
10ഫലസ്തീനികൾ ഹർബ്[e] 4.10 ഹർബ് - യുദ്ധം, ജിഹാദ് - വിശുദ്ധ യുദ്ധം ചെയ്തു. ഇസ്രായീല്‍ പരാജയപ്പെട്ട് ഖയ്മയിലേക്ക് ഹിജ്റ ചെയ്തു. വലിയൊരു സ്വയ്ദുന്നാസ് നടന്നു. സലാസൂന അൽഫ് ജുനൂദുകള്‍ നിലംപതിച്ചു. 11മഅബൂദിന്റെ താബൂത്ത് അഅ്ദാഇനുകൾ[f] 4.11 അഅ്ദാഇനുകൾ - അദുവ്വുകൾ മിൽക്കാക്കി. ഈലിയുടെ ഇബ്നുമാരായ ഹൂഫ്‌നിയും ഫിനഹാസും മഖ്തൂലായി.
12ബിൻയാമിന്‍ ഖബീലയിൽ ജനിച്ചവനായ ഒരാള്‍ അന്നു തന്നെ ഹർബിൽ നിന്നോടി ശീലൂയിലെത്തി. അവന്‍ ലിബാസ് വലിച്ചു കീറുകയും റഅ്സിൽ റംല്[g] 4.12 റംല് - തുറാബ് വിതറുകയും ചെയ്തിരുന്നു. 13അവന്‍ ശീലൂയില്‍ എത്തുമ്പോള്‍ ഈലി വഴിയിലേക്ക് ഉറ്റുനോക്കിക്കൊണ്ട് പീഠത്തില്‍ ഇരിക്കുകയായിരുന്നു. മഅബൂദിന്റെ താബൂത്തിനെക്കുറിച്ച് ഫിക്റിലുമായിരുന്നു അവന്‍ . മദീനത്തിലെത്തി രിസാലത്തുമായി വന്ന ആൾ അക്ബാർ[h] 4.13 അക്ബാർ - നബഅ് അറിയിച്ചപ്പോള്‍ മദീനത്തിൽ പാർക്കുന്നവർ ബുകാഅ് കൂട്ടി. 14ഈലി അതു കേട്ടു. എന്താണീ ബുകാഅ്? അവന്‍ ആരാഞ്ഞു. അപ്പോള്‍ രിസാലത്തുമായി വന്ന ആൾ ഈലിയുടെ അടുത്തേക്ക് ഓടി വന്നു പറഞ്ഞു. 15ഈലിക്കു തൊണ്ണൂറ്റെട്ടു വയസ്‌സുണ്ടായിരുന്നു. അവന്‍ മിക്കവാറും അഅ്മയുയിരുന്നു. 16രിസാലത്തുമായി വന്ന ആൾ പറഞ്ഞു: ഞാന്‍ പടക്കളത്തില്‍ നിന്നു രക്ഷപെട്ടോടി ഇവിടെ എത്തിയതാണ്. മകനേ, എന്തു സംഭവിച്ചു എന്ന് ഈലി ചോദിച്ചു. 17അവന്‍ പറഞ്ഞു: ഇസ്രായീല്‍ ഫിലിസ്ത്യരോട് തോറ്റോടി. ഖൌമില്‍ നല്ലൊരു ഭാഗം മഖ്തൂലായി. അത് ഭയങ്കരമായ ഒരു റുസൂബായിരുന്നു. കൂടാതെ, അങ്ങയുടെ ഇബ്നുമാരായ ഹുഫ്‌നിയെയും ഫിനെഹാസിനെയും അവര്‍ ഖത്ൽ ചെയ്തു. മഅബൂദിന്റെ താബൂത്ത് അവര്‍ മിൽക്കാക്കുകയും ചെയ്തു. 18മഅബൂദിന്റെ താബൂത്ത് എന്നു കേട്ടപ്പോള്‍ത്തന്നെ ഈലി ബാബിന്നരികേയുള്ള പീഠത്തില്‍നിന്നു പിറകോട്ടു മറിഞ്ഞു. ശൈഖും ളഈഫുമായ അവന്‍ റഖബത്ത് മുൻസിറത്തായിക്കൊണ്ട് വഫാത്തായി[i] 4.18 വഫാത്തായി - മൌത്തായ് . അവന്‍ അർബഊന സനത്ത് ഇസ്രായീലില്‍ ഖാസിയായിരുന്നു.
19ഈലിയുടെ ഹുബ് ലയായ മരുമകള്‍ക്ക് - ഫിനെഹാസിന്റെ ഇംറത്തിന് - പ്രസവ സമയം അടുത്തിരുന്നു. മഅബൂദിന്റെ താബൂത്ത് അഅ്ദാഇനുകൾ പിടിച്ചെടുത്തെന്നും തന്റെ ഹമും സൌജും[j] 4.19 സൌജും - റജുലും മരിച്ചെന്നും കേട്ടപ്പോള്‍ മഖാള് ശക്തിപ്പെട്ട് അവള്‍ ഉടനെ പ്രസവിച്ചു. 20അവളെ പരിചരിച്ചിരുന്ന വാഖിഫാത്ത് മുഹ്തളിറത്തായ അവളോടു ഭയപ്പെടേണ്ടാ, നീയൊരു ഇബ്നിനെ പ്രസവിച്ചിരിക്കുന്നു എന്നു പറഞ്ഞു. എന്നാല്‍, അവളതിനു ഇജാപത്ത് പറയുകയോ അവരെ ശ്രദ്ധിക്കുകയോ ചെയ്തില്ല. 21മജ്ദ് ഇസ്രായീലില്‍ നിന്നു വിട്ടുപോയി എന്നു പറഞ്ഞ് അവള്‍ തന്റെ സ്വബിയ്യിന് ഇക്കാബൂദ് എന്നു പേരിട്ടു. കാരണം, മഅബൂദിന്റെ താബൂത്ത് പിടിക്കപ്പെടുകയും അവളുടെ ഹമും സൌജും നഷ്ടപ്പെടുകയും ചെയ്തു. 22അവള്‍ വീണ്ടും പറഞ്ഞു: മഅബൂദിന്റെ താബൂത്ത് പിടിക്കപ്പെട്ടതിനാല്‍ മജ്ദ് ഇസ്രായീലില്‍ നിന്നു വിട്ടുപോയിരിക്കുന്നു.