സൂറ അൽ-യിശായ്യാ 62

יְשַׁעְיָהוּ (Yeshayahu)

62 1സീയോന്റെ ഹുജ്ജത്ത് ഫജ്ർപോലെയും ഊർശലീമിന്റെ നജാത്ത് ലഹബാക്കുന്ന മിസ്ബാഹ് പോലെയും പ്രകാശിക്കുന്നതുവരെ അവളെച്ചൊല്ലി ഞാന്‍ സാകിതോ ഹാദിഓ ആയിരിക്കുകയില്ല.

2ഖൌമുകള്‍ നിന്റെ ബിർറും മലിക്കുകൾ നിന്റെ മജ്ദും ലിഖാആക്കും. റബ്ബുൽ ആലമീൻ നിദാആക്കുന്ന ഒരു ജദീദായ ഇസ്മില്‍ നീ അറിയപ്പെടും.

3റബ്ബുൽ ആലമീന്റെ യദില്‍ നീ ബഹ്ജത്തുള്ള ഒരു താജായിരിക്കും; നിന്റെ മഅബൂദിന്റെ യദുകളില്‍ ഒരു മലികിയ്യായ ഇക് ലീലും.

4മത്രൂക്കയെന്നു നീയോ, വിജനം എന്നു നിന്റെ ബലദോ ഇനിമേല്‍ പറയപ്പെടുകയില്ല. എന്റെ സുറൂർ എന്നു നീയും, മുതസവ്വിജയെന്നു നിന്റെ അർളും മദ്ഉവ്വാക്കപ്പെടും. എന്തെന്നാല്‍, റബ്ബുൽ ആലമീൻ നിന്നില്‍ ഫറഹാകുന്നു; നിന്റെ അർള് മുതസവ്വിജയാകും.

5ശാബ്ബ് അദ്റാഇനെ എന്നപോലെ നിന്റെ മുജദ്ദിദ് നിന്നെ നിക്കാഹ് ചെയ്യും; പുതിയാപ്ല അറൂസയിലെന്നപോലെ നിന്റെ മഅബൂദ് നിന്നില്‍ സുറൂറിലാകും.

6ഉർശലീമേ, നിന്റെ ജിദാറുകളില്‍ ഞാന്‍ ഹഫളത്തുകാരെ നിര്‍ത്തിയിരിക്കുന്നു. അവര്‍ ഒരിക്കലും, ലയ് ലിലോ നഹാറിലോ, സുകൂത്തായിരിക്കുകയില്ല. അവളുടെ ഓര്‍മ റബ്ബുൽ ആലമീനില്‍ യഖ്ളാക്കുന്നവരേ, നിങ്ങള്‍ വിശ്രമിക്കരുത്:

7ഊർശലീമിനെ വള്ആക്കുകയും അവളെ ദുനിയാവില്‍ മദ്ഹിന് പാത്രമാക്കുകയും ചെയ്യുന്നതുവരെ അവിടുത്തേക്കു ഇസ്തിറാഹ നല്‍കുകയുമരുത്.

8തന്റെ യമീൻയദ്, ഖവിയ്യായ യദ്, മർഫൂആക്കി റബ്ബുൽ ആലമീൻ ഹഖ് ചെയ്തിരിക്കുന്നു: ഇനി നിന്റെ ഹബ്ബുകള്‍ നിന്റെ അദുവ്വുകള്‍ക്കു ത്വആമായി ഞാന്‍ നല്‍കുകയില്ല; നീ അധ്വാനിച്ചുണ്ടാക്കിയ ഖംറ് ഗരീബുകള്‍ ശുർബുകയില്ല.

9ഖൻസാക്കുന്നവര്‍ തന്നെ അതു ഒജീനിച്ച് റബ്ബുൽ ആലമീന് മദ്ഹ് ചൊല്ലും. ജംആക്കുന്നവര്‍തന്നെ അത് എന്റെ ഖുദ്ദൂസി സാഹത്തില്‍വച്ച് ശുർബും.

10ദുഖൂലായിപോകുവിന്‍; ബാബുകളിലൂടെ ദുഖൂലായിചെന്ന് ഖൌമിനു ത്വരീഖൊരുക്കുവിന്‍. ബിനാആക്കുവിന്‍, ഹജറുകള്‍ ഇസാലാക്കി തരീഖ വാസിഅ ബിനാആക്കുവിന്‍. ഒരു ആയത്ത് റഫ്ആക്കുവിന്‍, ഖൌമുകള്‍ അറിയട്ടെ!

11അർളിന്റെ ത്വർഫുകള്‍വരെ റബ്ബുൽ ആലമീൻ ഉറക്കെപ്പറയുന്നു: സീയൂന്‍ ഇബ്നയോടു പറയുക, ഇതാ, നിന്റെ നജാത്ത് വരുന്നു. ഇതാ, അവിടുത്തെ അജ്ർ അവിടുത്തോടുകൂടെ; ഹദിയ്യ അവിടുത്തെ അമാമിലും.

12റബ്ബുൽ ആലമീനാല്‍ നജാത്താക്കപ്പെട്ട മുഖദ്ദസ് ഖൌമെന്ന് അവര്‍ മദ്ഉവ്വാക്കപ്പെടും. ത്വലബാക്കപ്പെടുന്നവള്‍, ഗയ്റു മത്റൂകമദീന, എന്നു നീ മദ്ഉവ്വാക്കപ്പെടും.