അൽ-ആവിയാനി (ലേവ്യാ) 21וַיִּקְרָא (Vayikra)
ഇമാമുകളുടെ വിശുദ്ധി
21 1റബ്ബ്ൽ ആലമീൻ മൂസായോട് അരുൾച്ചെയ്തു: ഹാറൂന്റെ ഇബ്നുമാരായ ഇമാംമാരോടു പറയുക, ഇമാംമാരിലാരും തങ്ങളുടെ ഉമ്മത്തിൽ മൃതരായവര്‍ക്കു വേണ്ടി നഫ്സിയായി അശുദ്ധരാകരുത്. 2എന്നാല്‍, തന്റെ അടുത്ത ചാര്‍ച്ചക്കാരെപ്രതി - ബാപ്പാ, ഉമ്മാ, ഇബ്നായ , ബിൻത്, അഖും എന്നിവരെ പ്രതി - അവന്‍ നഫ്സിയായി നജസ് ഏറ്റുകൊള്ളട്ടെ. 3അതുപോലെ, ബിക്റായ ഇഖ്ത്തിനെ പ്രതിയും. അവിവാഹിതയായ അവള്‍ അവനു ബന്ധപ്പെട്ടവളാണ്. 4അവന്‍ തന്റെ ഖൌമില്‍ പ്രമുഖനായിരിക്കുകയാല്‍ തന്നെത്തന്നെ മലിനനാക്കുകയോ അശുദ്ധനാക്കുകയോ അരുത്. 5ദുഃഖസൂചകമായി ഇമാംമാര്‍ റഅ്സ് ഹൽഖ് ചെയ്യുകയോ ലിഹ് യത് വടിക്കുകയോ ശരീരത്തില്‍ മുറിവുണ്ടാക്കുകയോ അരുത്. 6മഅ്ബൂദിന്റെ അമാമിൽ അവര്‍ വിശുദ്ധരായിരിക്കണം. മഅ്ബൂദിന്റെ ഇസ്മ് അശുദ്ധമാക്കരുത്. അവരാണ് മഅ്ബൂദായ റബ്ബ്ൽ ആലമീനു ഇഹ്റാഖ് ഖുർബാനികളും ഭോജന ഖുർബാനികളും അര്‍പ്പിക്കുന്നത്. അതുകൊണ്ട് അവര്‍ വിശുദ്ധരായിരിക്കണം. 7അവര്‍ വേശ്യയെയോ അശുദ്ധയാക്കപ്പെട്ടവളെയോ സൌജ് ഉപേക്ഷിച്ചവളെയോ നിഖാഹ് ചെയ്യരുത്. എന്തെന്നാല്‍, ഇമാം മഅ്ബൂദിന്റെ ഹള്റത്തിൽ വിശുദ്ധനായിരിക്കണം. 8നിന്റെ മഅ്ബൂദിനു കാഴ്ചയപ്പം സമര്‍പ്പിക്കുന്നതിനാല്‍ നീ അവനെ വിശുദ്ധീകരിക്കണം. അവന്‍ നിനക്കു വിശുദ്ധനായിരിക്കണം. സബബ്, നിങ്ങളെ വിശുദ്ധീകരിക്കുന്ന റബ്ബ്ൽ ആലമീനായ ഞാന്‍ ഖുദ്ദൂസാണ്. 9ഇമാമിന്റെ ബിൻത് പരസംഗം ചെയ്ത് തന്നെത്തന്നെ മലിനയാക്കിയാല്‍ അവള്‍ തന്റെ അബിനെ അശുദ്ധനാക്കുന്നു. അവളെ നാറില്‍ നാറുകൊണ്ട് കരിക്കണം.
10അഭിഷേക സൈത്തെണ്ണ റഅ്സിൽ ഒഴിക്കപ്പെട്ടവനും മുഖദ്ദസ്സായ ലിബസുകൾ ധരിക്കാന്‍ നസ്വബാക്കപ്പെട്ടവനും അഖുമാരില്‍ മുഹിമ്മായ ഇമാമുമായവന്‍ തന്റെ റഅ്സ് നഗ്‌നമാക്കുകയോ ലിബാസ് കീറുകയോ അരുത്. 11അവന്‍ മയ്യിത്തുകൾ, സ്വന്തം ഉമ്മിന്റെയോ അബിന്റെയോ തന്നെ ആയാലും, സ്പര്‍ശിക്കുകയോ അവയാല്‍ തന്നെത്തന്നെ അശുദ്ധനാക്കുകയോ അരുത്. 12അവന്‍ മുഖദ്ദസ് മകാൻ വിട്ടു പുറത്തുപോകുകയോ മഅ്ബൂദിന്റെ മുഖദ്ദസ് മകാൻ അശുദ്ധമാക്കുകയോ അരുത്. എന്തെന്നാല്‍, മഅ്ബൂദിന്റെ അഭിഷേക അത്തറിന്റെ താജ് അവന്റെ മേല്‍ ഉണ്ട്. 13ഞാനാണ് റബ്ബ്ൽ ആലമീൻ. അദ്റാഇനെ ആയിരിക്കണം അവന്‍ ബീവിയായി സ്വീകരിക്കുന്നത്. 14അറാമിൽ, ഉപേക്ഷിക്കപ്പെട്ടവള്‍, മലിനയാക്കപ്പെട്ടവള്‍, സാനിയ എന്നിവരെ അവന്‍ നിഖാഹ് ചെയ്യരുത്; ഉമ്മത്തില്‍ നിന്ന് ഒരു അദ്റാഇനെ വേണം അവന്‍ ബീവിയായി ഖുബൂലാക്കാന്‍. 15അങ്ങനെ അവന്‍ തന്റെ ഔലാദുകളെ ഉമ്മത്തുകളുടെ ബൈനയില്‍ അശുദ്ധരാക്കാതിരിക്കട്ടെ. ഞാനാണ് അവനെ വിശുദ്ധീകരിക്കുന്ന റബ്ബ്ൽ ആലമീൻ.
16റബ്ബ്ൽ ആലമീൻ മൂസായോട് അരുൾച്ചെയ്തു: 17ഹാറൂനോടു പറയുക, നിന്റെ സന്താനപരമ്പരയില്‍ എന്തെങ്കിലും അംഗവൈകല്യമുള്ളവര്‍ മഅ്ബൂദിനു കാഴ്ചയപ്പം തഖ്ദീമാക്കാൻ അടുത്തുവരരുത്. 18കുരുടന്‍, മുടന്തന്‍, വികൃതമായ മുഖമുള്ളവന്‍, പതിഞ്ഞതോ സായിദായി പൊന്തിനില്‍ക്കുന്നതോ ആയ മൂക്കുള്ളവന്‍, 19ഒടിഞ്ഞകൈയോ കാലോ ഉള്ളവന്‍, തീരെ പൊക്കം കുറഞ്ഞവന്‍, കാഴ്ചയ്ക്കു തകരാറുള്ളവന്‍, ചൊറിയോ ചുണങ്ങോ ഉള്ളവന്‍, 20ഉടഞ്ഞവൃഷണങ്ങള്‍ ഉള്ളവന്‍ എന്നിവര്‍ ഖരീബായി വരരുത്. 21ഇമാമായ ഹാറൂന്റെ നസ് ലുകളില്‍ അംഗവൈകല്യമുള്ള ഒരുവനും റബ്ബ്ൽ ആലമീനു ദഹനഖുർബാനിയര്‍പ്പിക്കാന്‍ ഖരീബായി വരരുത്. 22എന്നാല്‍, മഅ്ബൂദിന്റെ മുഖദ്ദസും അതിവിശുദ്ധവുമായ ഖുബ്ബൂസ് അവനു അക്ൽ ചെയ്യാം. 23അവന്‍ ഖുർബാനി പീഠത്തെയോ തിരശ്ശീലയെയോ സമീപിക്കരുത്. എന്റെ വിശുദ്ധപേടകം അശുദ്ധമാകാതിരിക്കേണ്ടതിന് വികലാംഗന്‍ അവിടെ വരരുത്. സബബ്, റബ്ബ്ൽ ആലമീനായ ഞാനാണ് അവയെ വിശുദ്ധീകരിക്കുന്നത്. 24ഹാറൂനോടും അബ്ൻമാരോടും യിസ്രായീൽ ജനത്തോടും മൂസാ[a] യഥാർത്ഥ ഹീബ്രു: מֹשֶׁ֔ה (mōšeh) ഇക്കാര്യം പറഞ്ഞു.