മത്തി 3  

Κατὰ Ματθαῖον (Kata Maththaion)

യഹിയ്യ നബി (അ) ന്‍െറ പ്രഭാഷണം

(മര്‍ക്കോസ് 1:1-8; ലൂക്കാ 3:1-9; ലൂക്കാ 3:15-17; യഹിയ്യാ 1:19-28)

3 1ആ സമാനിൽ യഹിയ്യ നബി (അ) യൂദയായിലെ സഹ്റായില്‍ വന്നു വയള് പറഞ്ഞു: 2മാനസാന്തരപ്പെടുവിന്‍; സ്വര്‍ഗരാജ്യം സമീപിച്ചിരിക്കുന്നു. 3ഇവനെപ്പറ്റിയാണ് എസഹ്യ്യാനബി (അ) വഴി ഇങ്ങനെ അരുളിച്ചെയ്യപ്പെട്ടത്:

സഹ്റായില്‍ വിളിച്ചുപറയുന്നവന്‍െറ സൌത്ത് - അള്ളാഹുവിന്‍െറ വഴിയൊരുക്കുവിന്‍; അവന്‍െറ പാതകള്‍ നേരേയാക്കുവിന്‍.

4യഹിയ്യ നബി (അ) ഒട്ടകരോമം കൊണ്ടുള്ള ലിബാസും അരയില്‍ തോല്‍വാറും ധരിച്ചിരുന്നു. വെട്ടുകിളിയും കാട്ടുതേനുമായിരുന്നു അവന്‍െറ ഒചീനം. 5ജറുസലെമിലും യൂദയാ മുഴുവനിലും ജോര്‍ദാന്‍െറ പരിസര പ്രദേശങ്ങളിലും നിന്നുള്ള ഖൌമ് അവന്‍െറ ഖരീബിലെത്തി. 6അവര്‍ ഖതീഅകള്‍ ഏറ്റുപറഞ്ഞ്, ഉർദൂന്‍ നദിയില്‍വച്ച് അവനില്‍നിന്നു സ്നാനം (ഗുസല്‍) ഖുബൂൽ ചെയ്തു.

7അനേകം ഫരിസേയരും സദുക്കായരും (ഗുസല്‍) സ്നാനമേല്‍ക്കാന്‍ വരുന്നതുകണ്ട്, യഹിയ്യ നബി (അ) അവരോടു പറഞ്ഞു: അണലിസന്തതികളേ, ആസന്നമായ ക്രോധത്തില്‍ നിന്ന് ഓടിയകലാന്‍ നിങ്ങള്‍ക്കു ഇൻദാർ നല്‍കിയതാരാണ്? 8മാനസാന്തരത്തിനു യോജിച്ച സമറത്ത് പുറപ്പെടുവിക്കുവിന്‍. 9ഞങ്ങള്‍ക്കു പിതാവായി ഇബ്രാഹീം നബി ഉണ്ട് എന്നുപറഞ്ഞ് അഭിമാനിക്കേണ്ടാ. ഈ കല്ലുകളില്‍ നിന്ന് ഇബ്രാഹീം നബി (അ) അബ്നാഉകളെ പുറപ്പെടുവിക്കാന്‍ അള്ളാഹുവിനു കഴിയുമെന്നു ഞാന്‍ നിങ്ങളോടു പറയുന്നു. 10വൃക്ഷങ്ങളുടെ വേരിനു കോടാലിവച്ചുകഴിഞ്ഞു. ജയ്യിദായ സമറത്ത് കായ്ക്കാത്ത വൃക്ഷങ്ങളെല്ലാംവെട്ടി തീയിലെറിയും.

11മാനസാന്തരത്തിനായി ഞാന്‍ ജലംകൊണ്ടു നിങ്ങളെ സ്നാനപ്പെടുത്തി. എന്‍െറ പിന്നാലെ വരുന്നവന്‍ എന്നെക്കാള്‍ ശക്തന്‍; അവന്‍െറ ലഅ് ല് വഹിക്കാന്‍ പോലും ഞാന്‍ യോഗ്യനല്ല; അവന്‍ റൂഹുല്‍ ഖുദ്ദൂസിനാലും അഗ്നിയാലും നിങ്ങളെ സ്നാനപ്പെടുത്തും. വീശുമുറം അവന്‍െറ കൈയിലുണ്ട്. 12അവന്‍ കളം വെടിപ്പാക്കി, ഹിൻത്വത്ത് അറപ്പുരയില്‍ശേഖരിക്കും; പതിര് കെടാത്ത നാറില്‍ കത്തിച്ചു കളയുകയുംചെയ്യും.

ഈസാ അൽ മസീഹിന്‍െറ ജ്ഞാനസ്നാനം (ഗുസല്‍)

(മര്‍ക്കോസ് 1:9-11; ലൂക്കാ 3:21-22)

13ഈസാഅൽ മസീഹ് യഹിയ്യ നബി (അ) നിന്നു സ്നാനം (ഗുസല്‍) ഖുബൂലാക്കാന്‍ ഗലീലിയില്‍ നിന്നു ജോര്‍ദാനില്‍ അവന്‍െറ അടുത്തേക്കുവന്നു. 14ഞാന്‍ നിന്നില്‍ നിന്ന് സ്നാനം (ഗുസല്‍) സ്വീകരിക്കേണ്ടിയിരിക്കെ, നീ എന്‍െറ അടുത്തേക്കുവരുന്നുവോ എന്നു ചോദിച്ചുകൊണ്ട് യഹിയ്യ നബി (അ) ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹ് തടഞ്ഞു.

15എന്നാല്‍, ഈസാ അൽ മസീഹ് പറഞ്ഞു: ഇപ്പോള്‍ ഇതു സമ്മതിക്കുക; അങ്ങനെ സര്‍വനീതിയും പൂര്‍ത്തിയാക്കുക നമുക്ക് ഉചിതമാണ്. അവന്‍ സമ്മതിച്ചു.

16സ്നാനം (ഗുസല്‍) കഴിഞ്ഞയുടന്‍ ഈസാ അൽ മസീഹ് വെള്ളത്തില്‍ നിന്നു കയറി. അപ്പോള്‍ ജന്നത്ത് തുറക്കപ്പെട്ടു. റൂഹുല്‍ ഖുദ്ദൂസ് പ്രാവിന്‍െറ രൂപത്തില്‍ തന്‍െറ മേല്‍ ഇറങ്ങിവരുന്നത് അവന്‍ കണ്ടു. 17ഇവന്‍ എന്‍െറ പ്രിയപുത്രന്‍; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു എന്ന് ഒരു സോത്ത് ജന്നത്തിൽ നിന്നു കേട്ടു.


യഹിയ്യ 1:29-34  

Κατὰ Ἰωάννην (Kata Iōannēn)

കുർബാനുള്ളാ

29അടുത്ത യൌമിൽ ഈസാ(അ) തന്‍റെ ഖരീബിലേക്കു വരുന്നതു കണ്ട് യഹിയ്യ നബി പറഞ്ഞു: ഇതാ, ദുനിയാവിന്റെ ഖതീഅ നീക്കുന്ന അള്ളാഹുവിന്‍റെ കുഞ്ഞാട്[b] 1.29 കുഞ്ഞാട് KJV Lamb for exeget check


അടിക്കുറിപ്പുകൾ