അൽ-വഹിയു 1 Ἀποκάλυψις Ἰωάννου (Apokalypsis Iōannou)
പ്രാരംഭം
1 1ആസന്ന മുസ്തഖ്ബലിൽ സംഭവിക്കാനിരിക്കുന്നവയെ തന്റെ ദാസന്‍മാര്‍ക്കു വെളിപ്പെടുത്തുന്നതിനു വേണ്ടി അള്ളാഹു[a] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) സുബുഹാന തഅലാ കലിമത്തുള്ളാഹി വ ഖുർബാനുള്ളാഹി ഈസാ അൽ മസീഹിനു നല്‍കിയ അൽ-വഹിയു (വെളിപാട്). 2അവന്‍ തന്റെ മലക്കിനെ മുർസലാക്കി മുഹ്ജിസാത്തായ യഹ്യ[b] യഥാർത്ഥ ഗ്രീക്ക്: Ἰωάννης (Iōannēs) ്യായ്ക്ക് ഇതു ളുഹൂറാക്കി. അവന്‍ കലിമത്തുള്ളായ്ക്കും ഖുർബാനുള്ളാഹി ഈസാ [c] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹിന്റെ അൽ-വഹിയ്ക്കും താന്‍ കണ്ട സകലത്തിനും ശഹാദത്ത് നല്‍കി. 3ഈ പ്രവചനത്തിലെ ഖൌൽ വായിക്കുന്നവരും കേള്‍ക്കുന്നവരും ഇതില്‍ എഴുതപ്പെട്ടിരിക്കുന്നതു പാലിക്കുന്നവരും ബർക്കത്തുള്ളവർ. എന്തെന്നാല്‍, വഖ്ത് അടുത്തിരിക്കുന്നു.
സലാം
4യഹിയ്യ ഏഷ്യയിലുള്ള ഏഴു ജാമിയ്യാകള്‍ക്ക് എഴുതുന്നത്: ആയിരിക്കുന്നവനും ആയിരുന്നവനും വരാനിരിക്കുന്നവനുമായവനില്‍ നിന്നും, അവന്റെ സിംഹാസനസന്നിധിയിലെ സപ്താത്മാക്കളില്‍ നിന്നും, 5വിശ്വസ്ത ശുഹൂദും മൃതരില്‍ നിന്നുള്ള ആദ്യജാതനും ദുനിയാവിലെ മലിക്കുമാരുടെ അധിപതിയുമായ കലിമത്തുള്ളാഹി വ ഖുർബാനുള്ളാഹി ഈസാ അൽ മസീഹില്‍ നിന്നും, നിങ്ങള്‍ക്കു ഫദുലുൽ ഇലാഹിയും സമാധാനവും. 6നമ്മെ ഹുബ്ബ് വെക്കുകയും സ്വന്തം രക്തത്താല്‍ നമ്മെ പാപത്തില്‍ നിന്നു മഗ്ഫിറത്തിലാക്കുകയും അബ്ബാ അൽ ഖാലിഖ് റബ്ബുൽ ആലമീന്റെ രാജ്യവും ഇമാംമാരും ആക്കുകയും ചെയ്ത വനു മജ്ദും ഇസ്സത്തും അബദിയായി ഉണ്ടായിരിക്കട്ടെ! ആമീന്‍. 7ഇതാ, അവന്‍ മേഘങ്ങളുടെ അകമ്പടിയോടെ ആഗതനാകുന്നു. ഓരോ മിഴിയും അവിടുത്തെ കാണും. അവനെ കുത്തിമുറിവേല്‍പിച്ചവരും അവനെ പ്രതി മാറത്തടിച്ചു വിലപിക്കുന്ന ദുനിയാവിലെ സര്‍വഗോത്രങ്ങളും അവനെ ദര്‍ശിക്കും. ആമീന്‍.
8ആയിരിക്കുന്നവനും ആയിരുന്നവനും വരാനിരിക്കുന്നവനും സര്‍വശക്തനുമായ റബ്ബുൽ ആലമീനായ അള്ളാഹു സുബുഹാന തഅലാ അരുളിച്ചെയ്യുന്നു: ഞാന്‍ ആദിയും അന്തവുമാണ്.
ഹബീബുള്ള അൽ ഖരീബിൻറെ മിറാജ്
9നിങ്ങളുടെ സഹോദരനും, പീഡകളിലും രാജ്യത്തിലും ക്ഷമാപൂര്‍വമായ സഹനത്തിലും കലിമത്തുള്ളാഹി വ ഖുർബാനുള്ളാഹി ഈസാ അൽ മസീഹില്‍ നിങ്ങളോടൊപ്പം പങ്കുചേര്‍ന്നവനുമായ യഹിയ്യ ആയ ഞാന്‍ അള്ളാഹുവിൻറെ വചനത്തെയും കലിമത്തുള്ളാഹി വ ഖുർബാനുള്ളാഹി ഈസാ അൽ മസീഹിനെക്കുറിച്ചു നല്‍കിയ സാക്ഷ്യത്തെയും പ്രതി, പാത്‌മോസ് എന്ന ദ്വീപിലായിരുന്നു. 10റബ്ബുൽആലമീന്റെ യൌമില്‍ ഞാന്‍ റൂഹില്‍ ലയിച്ചിരിക്കേ, 11കാഹളത്തിന്റേതു പോലുള്ള ഒരു കബീറായ സോത്ത് എന്റെ പിറകില്‍ നിന്നു കേട്ടു: നീ കാണുന്നത് ഒരു ഗ്രന്ഥത്തില്‍ എഴുതി എഫേസോസ്, സ്മിര്‍ണാ, പെര്‍ഗാമോസ്, തിയത്തീറ, സാര്‍ദീസ്, ഫിലദെല്‍ഫിയാ, ലവൊദീക്യ എന്നീ ഏഴു സ്ഥലങ്ങളിലെ ജാമിയ്യാകള്‍ക്കും അയച്ചുകൊടുക്കുക.
12എന്നോടു സംസാരിച്ച സോത്ത് ശ്രദ്ധിക്കാന്‍ തിരിഞ്ഞുനോക്കിയപ്പോള്‍ ദഹബിനാൽ മസ്നൂആയ ഏഴു ദീപപീഠങ്ങള്‍ ഞാന്‍ കണ്ടു. 13ദീപപീഠങ്ങളുടെ മധ്യേ ആദമിൻറെ പുത്രനെപ്പോലുള്ള ഒരുവന്‍! അവനു പാദം വരെ നീണ്ടുകിടക്കുന്ന അബായ; മാറോടടുത്തു സ്വര്‍ണം കൊണ്ടുള്ള ഇടക്കച്ച. 14അവന്റെ റഅ്സ്‌സും മുടിയുമാകട്ടെ വെണ്‍മഞ്ഞു പോലെയും വെണ്‍ കമ്പിളിപോലെയും ധവളം; നയനങ്ങള്‍ തീജ്ജ്വാല പോലെ; 15രിജ് ലുകൾ കൌറിൽ ഉരുകിയ പിച്ചള പോലെ; സോത്ത് പെരുവെള്ളത്തിന്‍േറതു പോലെയും. 16അവന്റെ യമീൻ യദില്‍ ഏഴു നജ്മുകൾ; വായില്‍ നിന്നു പുറത്തേക്കു വരുന്ന മൂര്‍ച്ചയുള്ള ഇരുവായ്ത്തലവാള്‍; വദനം പൂര്‍ണശക്തിയോടെ പ്രകാശിക്കുന്ന സൂര്യനെപ്പോലെ.
17അവനെ കണ്ടപ്പോള്‍ ഞാന്‍ മയ്യത്തിനെപ്പോലെ അവന്റെ കാല്‍ക്കല്‍ വീണു. അപ്പോള്‍ അവന്‍ വലത്തുകൈ എന്റെ മേല്‍ വച്ചുകൊണ്ടു പറഞ്ഞു: പേടിക്കേണ്ട, ഞാനാണ് ആദിയും അന്തവും, 18ജീവിക്കുന്നവനും. ഞാന്‍ മരിച്ചവനായിരുന്നു; എന്നാല്‍, ഇതാ, ഞാന്‍ അബദിയായി ജീവിക്കുന്നു; മരണത്തിന്റെയും ജഹന്നത്തിന്റെയും താക്കോലുകള്‍ എന്റെ കൈയിലുണ്ട്. 19അതുകൊണ്ട്, ഇപ്പോള്‍ ഉള്ളവയും മുസ്തഖ്ബലിൽ സംഭവിക്കാനിരിക്കുന്നവയുമായി നീ മിറാജിൽ കാണുന്ന സകലതും രേഖപ്പെടുത്തുക. 20എന്റെ യമീൻ യദില്‍ നീ കാണുന്ന ഏഴു നക്ഷത്രങ്ങളുടെയും ഏഴു ദഹബിനാൽ ദീപ പീഠങ്ങളുടെയും രഹസ്യം ഇതാണ്: ഏഴു നജ്മുകൾ ഏഴു ജാമിയ്യാകളുടെ മലക്കുകളുടെയും, ഏഴു ദീപ പീഠങ്ങള്‍ ഏഴു ജാമിയ്യാകളുടെയും പ്രാതിനിധ്യം വഹിക്കുന്നു.