സൂറ അൽ-യിശായ്യാ 37

יְשַׁעְיָהוּ (Yeshayahu)

യിശയ്യായുടെ ഉപദേശം

37 1യെക്കൂയി ഇലാഹ് മലിക് ഇതുകേട്ട് സൌബ് കീറി മിസ്ഹുടുത്തു റബ്ബുൽ ആലമീന്റെ ബൈത്തില്‍ ദാഖിലായി. 2ഖസ്ർ മുദീറായ ഇലിയാക്കിമിനെയും മുദബ്ബിറായ ശബ്‌നായെയും ഫള് ലുള്ളഇമാംമാരെയും മിസ്ഹുടുപ്പിച്ച് യിശയ്യാനബി ഇബ്നു ആമൂസിന്റെ അടുത്തേക്ക് അവന്‍ അയച്ചു. 3അവര്‍ യിശയ്യായോടു പറഞ്ഞു: യെക്കൂയി ഇലാഹ് പറയുന്നു. ഇതു ശിദ്ദത്തിന്റെയും തഅ്ദീബിന്റെയും കടുത്ത ഇഹാനത്തിന്റെയും യൌമാണ്. കുഞ്ഞുങ്ങള്‍ പിറക്കേണ്ട സാഅത്തായി, എന്നാല്‍, വിലാദത്താക്കാന്‍ ശക്തിയില്ല. 4ഹയാത്തിലിരിക്കുന്നവനായ മഅബൂദിനെ ഖിസ് യാക്കാന്‍ തന്റെ സയ്യിദായ അശൂറാമലിക് അയച്ചിരുന്ന റബ്ശക്കയുടെ കലിമത്തുകള്‍ നിന്റെ മഅബൂദായ റബ്ബുൽ ആലമീൻ സംആക്കിയിരിക്കുകയില്ലേ? ആ കലിമത്തുകള്‍ക്ക് അവിടുന്ന് അദാബ് നല്‍കുകയില്ലേ? അതിനാല്‍, ബാക്കിയായിരിക്കുന്നവര്‍ക്കുവേണ്ടി നീ ദുആ ഇരക്കുക.

5യെക്കൂയി ഇലാഹ് മലികിന്റെ ഖാദിമുകൾ യിശയ്യായെ ഇഖ്തിറാബാക്കിയപ്പോള്‍ അവന്‍ അവരോടു പറഞ്ഞു: 6നിങ്ങളുടെ സയ്യിദിനോടു പറയുക, റബ്ബുൽ ആലമീൻ അരുൾച്ചെയ്യുന്നു, അശൂറാമലിക്കിന്റെ ഖാദിമുകൾ എന്നെ ഖിസ് യാക്കി പറഞ്ഞ കലിമത്തുകേട്ട് പേടിക്കേണ്ടാ. 7അവന്‍ ഒരു അഖ്ബാർകേട്ട് സ്വന്തം അർളിലേക്ക് പോകത്തക്കവിധം അവനില്‍ ഞാനൊരു റൂഹിനെ ഇദ്ദിഖാറാക്കും. സ്വന്തം ബലദിൽവച്ചു സയ്ഫിനിരയാകാന്‍ ഞാന്‍ അവന് ഇടവരുത്തും. റബ്ശക്ക റുജൂ ആയി.

8അശൂറാമലിക് ലിബ്‌നായ്‌ക്കെതിരെ ഹർബ് ചെയ്യുന്നത് അവന്‍ കണ്ടു. മലിക് ലാഖിഷ് വിട്ടെന്ന് അവന്‍ സംആക്കിയിരുന്നു. 9തനിക്കെതിരേ ഹർബ് ചെയ്യാന്‍ ഹബ്ശമലിക്കായ തിര്‍ഹാക്കാ പുറപ്പെട്ടിരിക്കുന്നെന്ന് മലിക്ക് സംആക്കി. അവന്‍ യെക്കൂയി ഇലാഹിന്റെ അടുത്തേക്കു മുർസലുകളെ അയച്ചു പറഞ്ഞു: 10യൂദാ മലിക്കായ യെക്കൂയി ഇലാഹിനോടു നിങ്ങള്‍ പറയണം, അശൂറാ മലിക്കിന്റെ യദുകളില്‍ ഉർശലീം ഏല്‍പ്പിക്കപ്പെടുകയില്ലെന്നു വഅ്ദാചെയ്ത് നിങ്ങള്‍ തവക്കുലാക്കുന്ന മഅബൂദ് നിങ്ങളെ ഖിയാനത്താക്കാതിരിക്കട്ടെ! 11അശൂറാമലിക്കുകൾ കുല്ലു അർളുകളെയും എപ്രകാരം ബാക്കിആകാതെ ബിനാആക്കി എന്ന് നിങ്ങള്‍ സംആക്കിയിട്ടുണ്ട്. നിങ്ങള്‍ക്കു നജാത്ത്കിട്ടുമോ? 12എന്റെ അബുമാര്‍ ഹലാക്കാക്കിയ ജൂസാന്‍, ആരാന്‍, റസെഫ്, തിലാസറിലുണ്ടായിരുന്ന ഏദന്‍കാര്‍ എന്നീ ഖൌമുകളെ അവരുടെ ആലിഹത്തുകൾ നജാത്താക്കിയോ? 13ഹാമാത്തിലെയും അര്‍പ്പാദിലെയും സെഫാര്‍വയിം മദീനത്തിലെയും ഹീനായിലെയും ഇവ്വായിലെയും മലിക്കുകൾ ഇപ്പോള്‍ എവിടെ?

14യെക്കൂയി ഇലാഹ്, മുർസലുകളുടെ യദിൽനിന്നു രിസാലത്ത് വാങ്ങി വായിച്ചു, അവന്‍ റബ്ബുൽ ആലമീന്റെ ബൈത്തില്‍ ദുഖൂൽ ചെയ്ത്, അത് അവിടുത്തെ അമാമിൽ നിവര്‍ത്തിവച്ചു. 15അവന്‍ റബ്ബുൽ ആലമീനോടു ദുആ ഇരന്നു: 16യാ റബ്ബൽ ആലമീൻ വ റബ്ബുൽ ജുന്ദ്, ഇസ്രായേലിന്റെ ഇലാഹേ, കറൂബിയ്യൂനിന്‍മേല്‍ അർശിലായിരിക്കുന്നവനേ, അങ്ങാണ്, അങ്ങുമാത്രമാണ് അർളിലെ കുല്ലു മുൽക്കുകളുടെയും മഅബൂദ്. സമാഉം അർളും അങ്ങ് ഖൽഖാക്കി. 17യാ റബ്ബൽ ആലമീൻ, ഉദ്ൻചായിച്ച് സംആക്കണമേ! അങ്ങ് അയ്ന് ഫത്ഹാക്കി നള്റാക്കണമേ! ഹയാത്തിലിരിക്കുന്നവനായ മഅബൂദിനെ ഖിസ് യാക്കാന്‍ സിന്നാക്കരിബ് അയച്ച സന്‌ദേശം അങ്ങ് സംആക്കണമേ! 18യാ റബ്ബൽ ആലമീൻ, അശൂറാ മലിക്കുകൾ എല്ലാ ഖൌമുകളെയും അവരുടെഅർളുകളെയും ഖറാബാക്കുകയും 19അവരുടെ ആലിഹത്തുകളെ നാറിനിരയാക്കുകയും ചെയ്തുവല്ലോ. അവര്‍ ഇലാഹുമാരായിരുന്നില്ല. ഇൻസാന്റെ അമലു അയ്ദീയായ ശജറയും ഹജറും മാത്രമായിരുന്നു അവര്‍. അതുകൊണ്ടാണല്ലോ അവ ഹലാക്കാക്കപ്പെട്ടത്. 20ഞങ്ങളുടെ മഅബൂദായ യാ റബ്ബൽ ആലമീൻ, അവന്റെ യദിൽനിന്നു ഞങ്ങളെ നജാത്താക്കണമേ! അങ്ങ് മാത്രമാണു റബ്ബുൽ ആലമീനെന്നു അർളിലെ ജമീഉ മുൽക്കുകളും അറിയട്ടെ!

21അപ്പോള്‍, യിശയ്യാ ഇബ്നു ആമൂസ്, യെക്കൂയി ഇലാഹിന് ഈ രിസാല അയച്ചു: ഇസ്രായേലിന്റെ മഅബൂദായ റബ്ബുൽ ആലമീൻ അരുൾച്ചെയ്യുന്നു, അശൂറാമലിക്കായ സെന്നാക്കെരിബിനെ സംബന്ധിച്ചു നീ എന്നോടു ദുആ ഇരന്നു. 22അവനെക്കുറിച്ച് റബ്ബുൽ ആലമീൻ അരുൾച്ചെയ്യുന്നു:

ബിക്റായ സീയൂന്‍ ഇബ്ന നിന്നെ ബുഗ്ളാക്കുകയും ഖിസ് യാക്കുകയും ചെയ്യുന്നു. ഉർശലീം ഇബ്ന ഇസ്തിഹ്സാഓടെ നിന്റെ ഖൽഫില്‍ റഅ്സാട്ടുന്നു.

23ആരെയാണു നീ ഖിസ് യാക്കുകയും തൌബീഖാക്കുകയും ചെയ്തത്? ആര്‍ക്കെതിരേയാണ് നീ അഅ് ലാ സൌത്തില്‍ കലാമാക്കുകയും കിബ്റോടെ അയ്നുയര്‍ത്തുകയും ചെയ്തത്? ഇസ്രായേലിന്റെ മുഖദ്ദസിനെതിരായി!

24നിന്റെ ഖാദിമുകൾ വഴി നീ റബ്ബുൽ ആലമീനെ ഖിസ് യാക്കിപ്പറഞ്ഞു: എന്റെ കസീറായ മർകബുകളുമായി ഞാന്‍ ജബലുകളുടെ ഫൌഖിലും, ലബനൂന്റെ ബഈദായ ശുഅ്ബകളിലും കയറി; അതിന്റെ മുർതഫിആയ സിദ്റകളെയും അഫ്ളലായ സർവിഹ് ശജറകളെയും ഞാന്‍ വെട്ടിവീഴ്ത്തി. അതിന്റെ ബഈദായ ഖുമ്മത്തിലും ഇടതിങ്ങിവളരുന്ന ഗാബത്തിലും ഞാന്‍ ദുഖൂലായിചെന്നു.

25ഞാന്‍ ബിഅ്റുകള്‍ കുഴിച്ചു മാഅ് ശുർബി. എന്റെ ഉള്ളങ്കാല്‍കൊണ്ട് മിസ്റിലെ നഹ്റുകളെയെല്ലാം ഞാന്‍ വറ്റിച്ചുകളഞ്ഞു.

26ഞാന്‍ ഇതു പണ്ടേ നിശ്ചയിച്ചതാണെന്ന് നീ സംആക്കിയിട്ടില്ലേ? പണ്ടേ നിശ്ചയിച്ചത് ഞാന്‍ ഇപ്പോള്‍ തൻഫീദാക്കുന്നു - നീ മഹ്ഫുൾമദീനകളെ ഹലാക്കാക്കി ഹലാക്കിന്റെ കൂമ്പാരമാക്കും;

27അപ്പോള്‍ അതിലെ സാകിനുകള്‍ ഖുവ്വത്തില്ലാതെ ആകുലരും ബേജാറായവരും ആകും. അവര്‍ ഹഖ് ലിലെ നബ്തുകള്‍പോലെയും ഇളംഉശ്ബുപോലെയും വളരുന്നതിനു മുന്‍പേ യാബിസായിപ്പോകുന്ന പുരപ്പുറത്തെ ഉശ്ബുപോലെയും ആയിത്തീരും - ഇതെല്ലാം ഞാന്‍ പണ്ടേ നിശ്ചയിച്ചതാണ്.

28നിന്റെ അമലുകളും ശുഗ് ലുകളും നീ എന്റെ നേരേ ഗളബാക്കുന്നതും ഞാന്‍ അറിയുന്നു.

29നീ എന്നോടു ഗളബാക്കുകയും നിന്റെ കിബ്ർ ഞാന്‍ അറിയുകയും ചെയ്തതുകൊണ്ട് ഞാന്‍ എന്റെ കൊളുത്ത് നിന്റെ അൻഫിലും ലിജാം നിന്റെ ഫമിലും ഇട്ട്, വന്ന സബീലിലേക്കുതന്നെ നിന്നെതിരിച്ചോടിക്കും.

30ഇതു നിങ്ങള്‍ക്ക് അലാമത്തായിരിക്കും; ഈ സനത്ത് സ്വയം വളരുന്നതു ഒജീനിക്കുക. രണ്ടാം സനത്തും അങ്ങനെതന്നെ ചെയ്യുക. മൂന്നാം സനത്ത് വിത്തു വിതയ്ക്കുകയും കൊയ്യുകയും കർമുകൾ നട്ടുപിടിപ്പിക്കുകയും അവയുടെ സമർ ആസ്വദിക്കുകയും ചെയ്യുക. 31യൂദായുടെ ബൈത്തില്‍ ബാക്കിയാകുന്നവര്‍ വീണ്ടും അസ്ൽപിടിക്കുകയും സമർ പുറപ്പെടുവിക്കുകയും ചെയ്യും. 32ഉർശലീമില്‍നിന്ന് ഒരു ബാക്കിഭാഗം ഖുറൂജാകും; സീയൂന്‍ജബലില്‍നിന്ന് അതിജീവിച്ചവരുടെ ഒരു ജമാഅത്തും. റബ്ബുൽ ആലമീൻ വ റബ്ബുൽ ജുന്ദിന്റെ ഗയ്റത്ത് ഇതു നിവൃത്തിയാക്കും.

33അശൂറാമലിക്കിനെക്കുറിച്ചു റബ്ബുൽ ആലമീൻ അരുൾച്ചെയ്യുന്നു: അവന്‍ ഈ മദീനത്തിലേക്കു വരുകയോ ഇതിനെതിരേ സഹ്മെയ്യുകയോ ചെയ്യുകയില്ല; ജുന്നയുമേന്തി വന്ന് ഇതിനെതിരേ ഹസ്വാർദാഇറ ബിനാചെയ്യുകയില്ല. 34വന്നസബീലിലൂടെത്തന്നെ അവന്‍ റുജൂആയിപോകുമെന്നും മദീനത്തില്‍ ദാഖിലാവുകയില്ലെന്നും റബ്ബുൽ ആലമീൻ അരുൾച്ചെയ്യുന്നു. 35എനിക്കുവേണ്ടിയും എന്റെ അബ്ദായ ദാവൂദിനു വേണ്ടിയും ഞാന്‍ ഈ മദീനയെ ഹിഫാളത്താക്കും.

36റബ്ബുൽ ആലമീന്റെ മലക്ക് അശൂറാക്കാരുടെ മഹല്ലത്തില്‍കടന്ന് ഒരു ലക്ഷത്തി എണ്‍പത്തയ്യായിരംപേരെ ഖത്ൽ ചെയ്തു. അതിരാവിലെ മുസ്തയ്ഖിളായപ്പോള്‍ അവരെല്ലാം മൌത്തായികിടക്കുന്നതുകണ്ടു. 37അപ്പോള്‍ അശൂറാമലിക്കായ സിന്നാക്കരിബ് റുജൂ ആയിപോയി നിനവീയില്‍ സാകിനായി. 38തന്റെ ആലിഹത്തായ നിസ്‌റൂക്കിന്റെ ഹയ്കലില്‍ ഇബാദത് നടത്തുമ്പോള്‍ അവനെ ഇബ്നുമാരായ അദ്രാമിലക്ക്, ശരീസെര്‍ എന്നിവര്‍ ചേര്‍ന്നു സയ്ഫുകൊണ്ട് ഖത് ലാക്കിയിട്ട്, അറാറാത്തിന്റെ അർളിലേക്ക് ഫിറാറായി നജാത്തായി. അവനു ബദൽ ഇബ്നായ എസാര്‍ഹദൂന്‍ മുൽക്കേറ്റു.