സൂറ അൽ-യിശായ്യാ 38יְשַׁעְיָהוּ (Yeshayahu)
യെക്കൂയി ഇലാഹിന്റെ ഷിഫ
38 1ആ യൌമുകളില്‍ യെക്കൂയി ഇലാഹ് മരീളാവുകയും മൌത്തോട് അടുക്കുകയും ചെയ്തു. യിശയ്യാനബി ഇബ്നു ആമൂസ് അവനെ സമീപിച്ചു പറഞ്ഞു: റബ്ബുൽ ആലമീൻ അരുൾച്ചെയ്യുന്നു, നിന്റെ ബൈത്ത് തർത്തീബാക്കുക, എന്തെന്നാല്‍ നീ മയ്യിത്താകും; റാഹത്ത് പ്രാപിക്കുകയില്ല. 2യെക്കൂയി ഇലാഹ് ജിദാറിന്റെ നേരേ തിരിഞ്ഞ് റബ്ബുൽ ആലമീനോടു ദുആ ഇരന്നു: 3യാ റബ്ബൽ ആലമീൻ, ഞാന്‍ അമാനത്തോടും കാമിലായ ഖൽബോടുംകൂടെ അങ്ങയുടെ അമാമിൽ ശുഗ് ലായെന്നും അങ്ങേക്കു റാളിയായയത് ദാഇമായി അനുവര്‍ത്തിച്ചുവെന്നും അങ്ങ് ഇപ്പോള്‍ ദിക്റാക്കേണമേ! സുമ്മ, യെക്കൂയി ഇലാഹ് അലമോടെ ബുകാഇലായി.
4അപ്പോള്‍ യിശയ്യായ്ക്കു റബ്ബുൽ ആലമീന്റെ അരുളപ്പാടുണ്ടായി: 5നീ ചെന്ന് യെക്കൂയി ഇലാഹിനോടു പറയുക. നിന്റെ അബ്ബയായ ദാവൂദിന്റെ മഅബൂദായ റബ്ബുൽ ആലമീൻ അരുൾച്ചെയ്യുന്നു, നിന്റെ ദുആ ഞാന്‍ സംആക്കിയിരിക്കുന്നു. നിന്റെ ദംഅ് ഞാന്‍ ലിഖാആക്കി. ഇതാ, നിന്റെ ഉംറ് ഖംസ അശറസനത്ത്കൂടി ഞാന്‍ ഇളാഫാക്കും. 6ഞാന്‍ നിന്നെയും ഈ മദീനത്തിനെയും അശൂറാമലിക്കിന്റെ യദുകളില്‍ നിന്നു സലാമത്താക്കുകയും ഈ മദീനയെ ഹിഫാളത്താക്കുകയും ചെയ്യും.
7റബ്ബുൽ ആലമീന്റെ ഈ വഅ്ദാ നിവൃത്തിയാകുമെന്നതിന് അവിടുന്നു നല്‍കുന്ന ആയത്താണിത്. 8ആഹാസിന്റെ സാഅത്തില്‍ ഗുറൂബ് ശംസിന്റെ രശ്മികളേറ്റുണ്ടാകുന്ന ളില്ല് അശ്റു ചുവടു ഖൽഫോട്ടു തിരിയുന്നതിനു ഞാന്‍ സബബാക്കും. അങ്ങനെ സാഅത്തില്‍ ളില്ല് അശ്റു ചുവടു ഖൽഫോട്ടു മാറി.
9യൂദാ മലിക്കായ യെക്കൂയി ഇലാഹ് തനിക്കു പിടിപെട്ട മറള് മാറിയപ്പോള്‍ എഴുതിയത്.
10ഞാന്‍ പറഞ്ഞു: എന്റെ ഹയാത്തിന്റെ ഇസ്തിവാ സാഅത്തിൽ ഞാന്‍ വേര്‍പിരിയണം. ബാക്കിയായ ഉംറ് ജഹന്നത്തിന്റെ ബാബിങ്കല്‍ ചെലവഴിക്കുന്നതിനു ഞാന്‍ വിധിക്കപ്പെട്ടിരിക്കുന്നു.
11ഞാന്‍ പറഞ്ഞു: റൂഹുള്ളവരുടെ ബലദിൽ ഞാന്‍ ഇനി റബ്ബുൽ ആലമീനെ ലിഖാആക്കുകയില്ല; അർളുസാകിനുകളുടെ ബൈനയില്‍ വച്ചു ഇൻസാനെ ഞാന്‍ ഇനി നള്റാക്കുകയില്ല.
12റഇൽ ഗനമിന്റെ ഖയ്മപോലെ എന്റെ ബൈത്ത് എന്നില്‍നിന്നു ജനിയാക്കിമാറ്റിയിരിക്കുന്നു. ഗസാലിനെപ്പോലെ എന്റെ ജീവിതം ഞാന്‍ ചുരുട്ടിയിരിക്കുന്നു. തറിയില്‍ നിന്ന് അവിടുന്ന് എന്നെ ഖത്അ് ചെയ്തു ഇസാലാക്കി. നഹാറും ലയ് ലും അവിടുന്ന് എന്നെ ഖിയാമയത്തിലേക്കു നയിച്ചുകൊണ്ടിരിക്കുന്നു.
13സുബഹ് വരെ മദദിനുവേണ്ടി ഞാന്‍ ബുകാആകുന്നു. ഒരു അസദിനെപ്പോലെ അവിടുന്ന് എന്റെ അള്മുകൾ ഹലാക്കാക്കുന്നു. ലയ്ൽനഹാർ അവിടുന്ന് എന്നെ ഖയാമയത്തിലേക്കു നയിച്ചുകൊണ്ടിരിക്കുന്നു.
14മീവല്‍പക്ഷിയെപ്പോലെയോ മുസഖ്രിഖയെപ്പോലെയോ ഞാന്‍ സ്വർഖാക്കുന്നു. ഹമാമത്തിനെപ്പോലെ ഞാന്‍ ഞരങ്ങിക്കൊണ്ടിരിക്കുന്നു. ഫൌഖിലേക്കു നള്റാക്കി എന്റെ അയ്ന് തളര്‍ന്നിരിക്കുന്നു. യാ റബ്ബൽ ആലമീൻ, ഞാന്‍ ളുൽമാക്കപ്പെടുന്നു. അങ്ങ് എന്റെ നജാത്തായിരിക്കണമേ!
15എനിക്കെന്തു പറയാന്‍ കഴിയും? അവിടുന്നുതന്നെ എന്നോടു കലാമാക്കുകയും അവിടുന്നുതന്നെ ഇതു അമലാക്കുകയും ചെയ്തിരിക്കുന്നു. അലമുന്നഫ്സ് സബബായി നൌമും എന്നെ വിട്ടകന്നിരിക്കുന്നു.
16യാ റബ്ബൽ ആലമീൻ, എന്നിട്ടും എന്റെ റൂഹ് അങ്ങയോടൊത്തു ജീവിക്കും. ഞാന്‍ അങ്ങേക്കുവേണ്ടിമാത്രം ജീവിക്കും. എനിക്ക് ആഫിയത്ത് അത്വാചെയ്ത് എന്നെ ഹയാത്താക്കണമേ!
17എന്റെ ശദീദായ അലം എന്റെ ഖയ്ർനുവേണ്ടിയായിരുന്നു. അങ്ങ് എന്റെ ജമീഉ മഅ്സിയത്തുകളും അങ്ങയുടെ ഖൽഫില്‍ റംയാക്കിക്കളഞ്ഞതുകൊണ്ട് ഹലാക്കിന്റെ ഹുഫ്റിൽ നിന്ന് എന്റെ ഹയാത്തിനെ അങ്ങ് മഗ്ഫിറത്തിലാക്കി.
18ഹാവിയ അങ്ങേക്കു ശുക്ർപറയുകയില്ല. മൌത്ത് അങ്ങയെ ഹംദാക്കുകയില്ല. ഹാവിയത്തില്‍ വാഖിയാകുന്നവര്‍ അങ്ങയുടെ അമാനത്തിൽ റജായര്‍പ്പിക്കുകയില്ല.
19ഹയാത്തിലിരിക്കുന്നവന്‍ - അവനാണ് അങ്ങേക്കു ശുക്ർപറയുന്നത്, ഞാന്‍ ഇപ്പോള്‍ ചെയ്യുന്നതുപോലെതന്നെ. പിതാവു തന്റെ നസ് ലുകളെ അങ്ങയുടെ അമാനത്ത് അറഫാക്കുന്നു.
20റബ്ബുൽ ആലമീൻ എന്നെ നജാത്താക്കും. ഞങ്ങള്‍ അവിടുത്തെ ബൈത്തില്‍ ദുഖൂൽ ചെയ്ത്, ഹയാത്ത് മുഴുവന്‍ ഔതാർസൌത്തോടെ അങ്ങയെ തസ്ബീഹാക്കും.
21അപ്പോള്‍ യിശയ്യാ പറഞ്ഞു: അവന്‍ റാഹത്ത് പ്രാപിക്കേണ്ടതിന് ഒരു ഖുർസുത്തീൻ എടുത്ത് അവന്റെ ദബ് ലിൽ വയ്ക്കുക. 22ഞാന്‍ റബ്ബുൽ ആലമീന്റെ ബൈത്തില്‍ ദാഖിലാകുമെന്നതിന്റെ അലാമത്ത് എന്തായിരിക്കുമെന്ന് യെക്കൂയി ഇലാഹ് സുആലാക്കിയിടുണ്ടായിരുന്നു.